കാസർഗോഡ് കോളിയുക്കയിൽ നാട്ടിലിറങ്ങിയ ഉപദ്രവകാരിയായ പന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദേശ പ്രകാരം ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലുള്ള പ്രത്യേക സംഘം വെടിവെച്ചു കൊന്നു.
തുടർന്ന് കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യൻ സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ ബിനു കെ.ആർ അംഗങ്ങളായ മസൂദ് ബോവിക്കാനം ജിജിൻ ചന്ദ്രൻ അബ്ദുല്ല കുഞ്ഞി കൊളത്തൂർ വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് സനൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു .
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം പന്നിയുടെ ജഡം കുഴിച്ച് മൂടി .