വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകൾ; അതിജീവിതർക്ക് ദുരിതം
കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ് നീണ്ടു പോകാന്‍ കാരണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് ആറുവര്‍ഷമായി കേസുകള്‍ കെട്ടിക്കിടക്കുന്നത്.ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി, കാഞ്ഞങ്ങാട്ടെ അതിവേഗ കോടതി എന്നിവിടങ്ങളിലായിരുന്നു ഒക്ടോബര്‍ വരെ ജില്ലയിലെ പോക്സോ കേസുകള്‍ പരിഗണിച്ചിരുന്നത്. 2016 മുതലുള്ള കണക്കു പ്രകാരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 306 കേസുകളും കാഞ്ഞങ്ങാട്ടെ […]
Continue Reading