തി രു വ ന ന്ത പു രം: ഇ ട തു മു ന്ന ണി യോ ഗ ത്തി ൽ മു ഖ്യ മ ന്ത്രി പി ണ റാ യി വി ജ യ നും നേ താ ക്ക ളും കേ ക്ക് മു റി ച്ച് ആ ഘോ ഷി ച്ച ചി ത്രം പു റ ത്തു വ ന്ന തി നു പി ന്നാ ലെ സ മൂ ഹ മാ ധ്യ മ ങ്ങ ളി ൽ വി മ ർ ശ നം.
ട്രി പ്പി ൾ ലോ ക്ക്ഡൗ ൺ നി ല നി ൽ ക്കു ന്ന ത ല സ്ഥാ ന ന ഗ രി യി ൽ സാ മൂ ഹി ക അ ക ലം പാ ലി ക്കാ തെ യാ ണ് കേ ക്ക് മു റി യെ ന്നാ ണ് സമൂഹമാധ്യമങ്ങളിൽ വി മ ർ ശ നം.
രാ വി ലെ ആ ള്‍ ക്കൂ ട്ട കേ ക്ക് മു റി, വൈ കി ട്ട് കോ വി ഡ് സാ രോ പ ദേ ശം എ ന്നാ ണ് സ മൂ ഹ മാ ധ്യ മ ങ്ങ ളി ൽ ഒ രാ ൾ ഇ തി നെ ക്കു റി ച്ച് ക മ ന്‍റി ട്ട ത്.
എ ൽ ഡി എ ഫി ന്‍റെ തു ട ർ ഭ ര ണ ത്തി ൽ എ കെ ജി സെ ന്‍റ റി ലാ ണ് വി ജ യാ ഘോ ഷം ന ട ന്ന ത്. വി വി ധ ഘ ട ക ക ക്ഷി നേ താ ക്ക ളു ടെ സാ ന്നി ധ്യ ത്തി ലാ യി രു ന്നു മു ഖ്യ മ ന്ത്രി കേ ക്ക് മു റി ച്ച ത്.